top of page
AdobeStock_756069290.jpeg

ലക്കം 13  

സെപ്റ്റംബർ
2024 ലക്കം 

dcsccs.jpg
7758e873fda1e2410f97a1f75540fa4b.png
Copy of സ്ത്രീസമരവും സിനിമയും.jpg

അതിജീവനത്തിന്റെ ഓണക്കാലം

76d2f3b2645937da143cce6b17db1274.png
21.jpg

സ്ത്രീയുടെ മൗനം വിലയ്ക്ക് വാങ്ങുകയാണ്

ചന്ദ്രമതി/ആര്യ സി. ജി.

ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആ കാലഘട്ടത്തിന്റെ സങ്കീർണതകൾ എഴുത്തിലും വരുന്നത് തികച്ചും സ്വാഭാവികമല്ലേ? എന്നും കാനനച്ഛായയിൽ ആടുമേക്കാൻ പോകാൻ പറ്റില്ലല്ലോ!

FF.png
20.jpg

പാരിസ്ഥിതികാഖ്യാനങ്ങളും മലയാള സിനിമയും

ഡോ. മേരി റീമ

സിനിമയിൽ ദേശവും പ്രകൃതിയും സൗന്ദര്യാത്മകമായി ആവിഷ്കരിക്കപ്പെടാറുണ്ടെങ്കിലും അനുഭൂതിയുടെ തലത്തിലല്ലാതെ അവബോധമായി രൂപപ്പെടാൻ പാകത്തിന് പാരിസ്ഥിതിക ചിന്ത ആശയതലത്തിൽ ആവിഷ്കരിക്കുന്ന സിനിമകൾ താരതമ്യേന കുറവാണ്.

1ae6f0fbc2924e563a09321b1ffb28c3.png
10.jpg

അടുത്ത ബെല്ലോട് കൂടി

സതീഷ് ജി നായർ

അമ്മുവും അമ്മുവിൻ്റെ ചിങ്കനും നമ്മുടെ മനസ്സിൽ നിന്നും മായാതെ എന്നും എപ്പോഴും നിലനിൽക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം വിധിക്കപ്പെട്ട ഉണ്ണിയുടെ ആശകളെ തട്ടിയുണർത്തി മറ്റൊരു അമ്മു വരുമ്പോൾ പ്രേക്ഷകരും സന്തോഷിക്കുന്നു.

275da5af876018ef474d47cae6323a56.png
3.jpg

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും

ഡോ.എം.എ.സിദ്ദീഖ്

സൈദ്ധാന്തിക വിമർശനപരമ്പര ഭാഗം 2 

19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെയും , മുതലാളിത്തം അതിനെതിരെയുള്ള ഏതു വിമർശനത്തെയും കണ്ടിരുന്നത്. അവ പ്രത്യയശാസ്ത്ര പരമായ വായാടിത്തങ്ങളാണ് (ideological jargon) എന്ന നിലയിലായിരുന്നെങ്കിൽ, ആഗോളതാപനകാലത്തെ മുതലാളിത്ത വിമർശനങ്ങളെ അത് അങ്ങനെയല്ല കാണുന്നത്. ഇന്ന്, അത്തരം വിമർശന ങ്ങൾക്ക് ആഗോളസ്വീകാര്യത ഏറിയിരിക്കുന്നു.

8.jpg

കൊടുക്കാതെ കൊതിപ്പിക്കുന്ന നാട്ടു സമൃദ്ധിയും പരദേശ ജീവിതവും‘ആസാം പണിക്കാർ’- ഒരു പുനർവായന

ഡോ. കെ. റഹിം

കവിതയുടെ ഒന്നാം ഖണ്ഡത്തിൽ ആസാമിലേക്ക് തൊഴിലാളികൾ യാത്രതിരിക്കാനിടയായ സാഹചര്യങ്ങളെയും രണ്ടാംഖണ്ഡത്തിൽ ആസാമിൽ നിന്ന് തിരികെയെത്തുന്ന തൊഴിലാളികളുടെ ഹൃദയ വികാരങ്ങളെയും അവതരിപ്പിക്കുന്നു.

FFDFD.png
7.jpg

ഒരു ദേശത്തിൻ കതൈ

ഡോ. ഷിബു കുമാർ പി. എൽ.

ഭാഗം 2

തെക്കൻതിരുവിതാംകൂറിന്റെ ഭാഗമായ വിളവൻകോട്, കല്ക്കുളം, ഇരണിയൽ, തോവാള, അഗസ്തീശ്വരംതാലൂക്കുകൾ ഐക്യകേരളരൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമാവുകയും മേൽതാലൂക്കുകൾ ചേർന്നു കന്യാകുമാരിജില്ല രൂപീകൃതമാവുകയും ചെയ്തു. തെക്കൻതിരുവിതാംകൂറിന്റെ സാംസ്‌കാരികസവിശേഷതകളിൽ ഈ പ്രദേശങ്ങളാണ് പ്രത്യേകപ്രാധാന്യം അർഹിക്കുന്നത്.

6fe1dbb8b7d12f0233b475474e26c9c2.png
9.jpg

സൈ - ഹബ് അഥവാ അലക്സാന്ദ്ര എൽബാക്യാൻ: ശാസ്ത്ര ഗവേഷണ സാഹിത്യത്തിലെ വേറിട്ട ചിന്ത.

നിഷ എൻ.ജി.

മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞ മാവേലി വാണ കാലത്തെപ്പോലൊരു സോഷ്യലിസ്റ്റ് ചിന്തയാണ് സൈ- ഹബ്ബിൻ്റെയും ആധാരം.   അറിവ് എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ് എന്നതാണ് ആ വെബ് പേജിൻ്റെ കേന്ദ്ര ആശയമായി കൊടുത്തിരിക്കുന്നത്.

6.jpg

ഉത്സവങ്ങളുടെ ഇരട്ട സ്വഭാവം

ഡോ.എസ്.കൃഷ്ണൻ

രമ്പരാഗത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാനുള്ള സമ്മർദ്ദം, പ്രത്യേകിച്ചും ഈ മൂല്യങ്ങളുമായി എല്ലായ്പ്പോഴും യോജിക്കാത്ത ഒരു ആധുനിക ലോകത്ത്, പിരിമുറുക്കം സൃഷ്ടിക്കും. ഉദാഹരണത്തിന്, വ്യക്തികൾ അവർക്ക് പൂർണ്ണമായി മനസ്സിലാക്കാത്തതോ യോജിക്കാനാകാത്തതോ വിശ്വസിക്കാത്തതോ ആയ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിതരാകാം.

13.jpg

കുരങ്ങുവസൂരിയുടെ വിശേഷങ്ങൾ

ഡോ. പികെ. സുമോദൻ

ദശാബ്ദങ്ങളായി ഈ രോഗം ചെറിയ തോതിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അവിടെയുമിവിടെയുമായി പൊട്ടിപ്പുറപ്പെടാറുണ്ട്. പ്രത്യേകിച്ചും മധ്യ ആഫ്രിക്കയിലും പശ്ചിമ ആഫ്രിക്കയിലും. പലതരത്തിലുള്ള സസ്തനികളാണ് ഈ വൈറസിന്റെ സ്വാഭാവികമായ സംഭരണ കേന്ദ്രങ്ങൾ (natural reservoirs) എന്നാണ് കരുതപ്പെടുന്നത്.

cc6c2af6e47b10520312d753bd2b8d90.png
16.jpg

കേരളത്തിലെ മൊഴി ഭേദവൈവിധ്യങ്ങൾ ജൈന രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനം

ബിജി കെ.ബി.

ജൈനസംസ്കാരത്തെ കണ്ടെത്തുവാനും തിരിച്ചറിയുവാനും സാധിക്കുന്ന അടിസ്ഥാനരേഖകളാണ് ജൈന ശാസനങ്ങൾ. ജൈനശാസനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മൊഴി അടയാളങ്ങളെ കണ്ടെത്തുന്നതിലൂടെ ജൈനർ കേരളീയർക്ക് നൽകിയ നാനാവിധ സംസ്കാരങ്ങളെ പഠിക്കുവാനാകും ഇക്കാരണത്താൽ ജൈനശാനങ്ങളെ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

19.jpg

രാജി ടി.എസ്.

1971 ൽ ഹൃതികേശ് മുഖർജീ സംവിധാനം ചെയ്ത "ഗുഡ്‌ഡി" എന്ന ചിത്രത്തിലെ ഗുൽസാർ രചിച്ച  ‘ബോലേ രേ പപ്പീഹര’ എന്ന ഗാനത്തിലൂടെ  വസന്ത് ദേശായി വാണി ജയറാമിനെ ചലച്ചിത്ര പിന്നണി ഗായികയായി അവതരിപ്പിച്ചു.

5.jpg

പോസ്റ്റ് ഫെമിനിസം: വാദങ്ങളും അതിവാദങ്ങളും

വിൻസി പി. വി.

പിന്നീട് 1982ൽ ഔദ്യോഗികമായി ന്യൂയോർക്ക് ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 'വോയ്സസ്സ് ഫ്രം ദി പോസ്റ്റ് ഫെമിനിസ്റ്റ് ജനറേഷൻ' എന്ന ലേഖനത്തിലൂടെ ഈ പദം കൂടുതൽ പ്രചാരം നേടി. 1980 കളിലും 90 കളിലും ഉയർന്നു വന്ന പോസ്റ്റ് ഫെമിനിസ്റ്റ് ഗ്രന്ഥങ്ങൾ രണ്ടാം തരംഗ ഫെമിനിസത്തെ ഒരു ഏകശിലാരൂപമായി ചിത്രീകരിച്ചു.

VDDBDFB.png
15.jpg

കൗമുദി : ഒരു പ്രഹേളിക

പരിഭാഷ : ഡോ.മഞ്ജുരാമചന്ദ്രൻ

“ഇപ്പോഴെനിക്ക് എന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ലല്ലോ.

 

നിന്റെ പുഞ്ചിരി തൂകുന്ന മുഖം കണ്ടിട്ട് എന്റെ ഉള്ളിൽ തിളച്ചു മറിഞ്ഞു വന്ന ദേഷ്യം അലിഞ്ഞലിഞ്ഞില്ലാതാവുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

f27f11ba72b7964fb053fa0bd29e2366.png
2.jpg

ഓണത്തപ്പുകൾ

ഷിബു കുമാർ പി എൽ

ചാനൽറോഡു കയറി ഇടവഴി ചാടി കൃത്തിഅണ്ണന്റെ വീടിന്റെ അടുത്തൂടെ പാലസ് മെമ്പറിന്റെ വീട്ടുനടയിലൂടെ ചാടി ഓടി പോയാൽ കല്ലുപ്പാലം ഗ്രൌണ്ടിൽ എത്തും. നല്ലവനക്കു നല്ലവൻ,മനിതൻ,പണക്കാരൻ ,വേലൈക്കാരൻ ,രാജാധിരാജൻ പഠിക്കാത്തവൻ, ധർമ്മദുരൈ,ദളൈപതി ,അണ്ണാമല ,യജമാൻ ,അരുണാചലം ഉഴപ്പാളി,ബാഷ ,മുത്തു,പടയപ്പാ , അങ്ങനെ അങ്ങനെ എല്ലാ രജിനിസിനിമകളും ഓരോ ഓണത്തിനും കണ്ടു .രജിനി ഓണത്തപ്പനായി.

csc.png
12.jpg

ഒറ്റയ്ക്കാകുകയെന്നാൽ...

ഷീബ എം.എസ്.

ഒറ്റയ്ക്കാകുകയെന്നാൽ...

എന്റെ സ്വാതന്ത്ര്യം എന്റെ പരമാധികാരം

എന്നുംകൂടി പറഞ്ഞുവയ്ക്കേണ്ടി വരുന്നു.

11.jpg

അൽ -ഐൻ കുട്ടികൾ

സതീഷ് ജി നായർ

മക്കൾ മലയാളം മറന്നെന്ന്

വ്യാകുലപ്പെട്ട മാതാപിതാക്കൾക്കു

മുന്നിൽ

മലയാളഭാഷയെ

അവർ കാട്ടിക്കൊടുത്തു.

1.jpg

ജയ്ഹിന്ദ്

കുമാരി എം.

ബുധനാഴ്ച ഞാൻ

ഒരു ബുദ്ധിസ്റ്റ് ആയി

വ്യാഴാഴ്ച ഞാൻ

മുസ്ലിം ആയി മാറി.

4.jpg

ഒച്ച തുടർച്ചകൾ...

രാജീവ് മാമ്പുള്ളി

ഇമ്പം മുറിച്ചയിടർച്ചാസ്വരങ്ങൾ

വാക്കീണത്തിലിണഞ്ഞുപിണഞ്ഞ്

ഉൾത്തൊണ്ടയിലൊളിച്ചിരുപ്പുണ്ട് -

ഇമ്പകാമ്പാർന്ന വാക്കിനെ

ചൊറിച്ചുമല്ലി ഉൾത്തരിപ്പുണർത്താൻ.

CSAFAS.png
17.jpg

ബൂമറാങ്

ഗീതു സിദ്ധൻ ജി.

“ഇത് നോക്കെടീ എണാകുളത്തെ അമ്മാച്ചൻ ഇട്ടേക്കുന്ന സ്റ്റാറ്റസ് കണ്ടോ? പൊന്നനിയാ എനിക്കു മുൻപേ സ്വർഗത്തിലേക്കുള്ള പാത തെളിക്കാൻ നീ പോയ്ക്കളഞ്ഞല്ലോ?' കണ്ടോ, കണ്ടോ, ഇതൊക്കെയാണ് ദുഃഖം. ഇത് കണ്ടാൽ ആരും കരഞ്ഞുപോകും. കരളുരുകും.

14.jpg

2 കഥകൾ

സിബിൻ ഹരിദാസ്

ആത്മകഥയിൽ നീ

എന്നെക്കുറിച്ചും പറയരുത് .

പക്ഷെ

രണ്ടിലും ഞാൻ മാത്രമായിരിക്കും .

18.jpg

തിരകൾ വന്ന് തൊടുമ്പോൾ

നൗഷാദ് പെരുമാതുറ

എത്ര ഓർമിപ്പിച്ചിട്ടും തിരിഞ്ഞുനോക്കാതെ കടലിലേക്കിറങ്ങിനിന്ന വൃദ്ധയെ സസൂക്ഷ്മം നിരീക്ഷിച്ച് അയാളിരുന്നു. 

'ഇവർക്കിതെന്തിന്റെ കേടാ... !'

22.jpg

വി.എസ്. അജിത്ത്

ഗ്രാമപ്രദേശമായതുകൊണ്ട്  അമ്മയുടെ പേരും അവർ ടീച്ചറാണ് എന്ന അറിവും ഉപയോഗിച്ച്  അത്ര ആയാസപ്പെടാതെ വീട് കണ്ടുപിടിക്കാനായി. മുറ്റത്തു നിന്ന നിഷ്കളങ്കയായ മുത്തശ്ശി  പല്ലില്ലാതെ ചിരിച്ചു. അവളുടെ പേര്  പറഞ്ഞപ്പോൾ  അകത്തു കയറാൻ അനുവാദം കൊടുക്കുകയും........

bottom of page